What's next?
സുഹൃത്തിന്റെ മകൾ ജ്വാല - 8
അവൾ ഒരു പുശ്ചഭാവേന ക്ലോസെറ്റിൽ ചെരിഞ്ഞിരുന്ന് എന്നെ നോക്കുന്നു. അതോ ആ മുഖത്ത് എന്തായിരിക്കാം ഞാൻ കണ്ട ഭാവം? സത്യത്തിൽ അത് ക്ഷീണത്താൽ കണ്ണ് തുറക്കാൻ വയ്യാത്തതിനാൽ മുഖം ആ രീതിയിൽ ആയിപ്പോയതാണോ എന്നും ഇന്നാലോചിക്കുമ്പോൾ തോന്നാറുണ്ട്.
ഞാൻ : "ഉം?"
ജ്വാല : "ആ കൊതി തീർന്നേ?"
ഞാൻ : "കൊതി തീർന്നൊന്നുമില്ല"
ജ്വാല : "എന്നാൽ വേണ്ടപ്പോൾ പറഞ്ഞാൽ മതി" കളിയാക്കൽ സംസാരത്തിൽ. കിതപ്പ് അടങ്ങിയിട്ടില്ല.
ഞാൻ : "പോടീ പെണ്ണേ അങ്ങിനെങ്കിൽ മൂത്രം കൂട്ടി നക്കിയപ്പോൾ നിനക്ക് പോയതെന്താ?"
ജ്വാല : "അതിപ്പോ..."
ഞാൻ : "ഇപ്പോ?"
ജ്വാല : "പോ വൃത്തികെട്ടതേ"
ഞാൻ : "ഞാൻ ഇപ്പോൾ വൃത്തികെട്ടവനായി?"
ജ്വാല : "പിന്നല്ലാതെ?"
ഞാൻ : "പെണ്ണിനിഷ്ടപ്പെട്ടു?"
ജ്വാല : "പോ ചെറുക്കാ"
ഞാൻ : "സത്യം പറ"
ജ്വാല : "എന്ത്?"
ഞാൻ : "നിനക്ക് ഇഷ്ടപ്പെട്ടില്ലേ നിന്റെ മൂത്രം ഞാൻ കുടിച്ചത്?"
ജ്വാല : "ഇല്ല"
ഞാൻ : "എന്തിനാടീ പിശാ'ശേ' ഇങ്ങിനെ കള്ളം പറയുന്നത്?"
മനോഹരമായ ഒരു ചിരി! അവളുടെ മേൽചൊടികൾ മുകളിലേയ്ക്കുയർന്നു കണ്ണുകൾ സജ്ജലങ്ങളായി, മുകളിലെ മോണ കാണുന്നതു പോലെ വിശാലമായി നാണിച്ചും, ചമ്മിയും അവൾ മനോഹരമായ ഒരു ചിരി ചിരിച്ചു.
ഒരു ചിത്രത്തിലും കണ്ടിട്ടില്ലാത്ത അവർണ്ണനീയമായ അനുഭൂതിയായിരുന്നു ആ മനോഹരിയുടെ നാണത്താൽ നിറഞ്ഞു തുളുമ്പുന്ന ചേതോഹര രൂപം.!!
ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ ദൃശ്യവും അതായിരുന്നു.!!!
ആ ചിരിയിൽ നോക്കി, അതിന്റെ ഭംഗി കണ്ട് ഞാൻ അന്തം വിട്ട് നിന്നു!!
മനസിൽ അപ്പോൾ ഏതെങ്കിലും ഗാനം ഒഴുകി വന്നിരിക്കണം. ഓർക്കുന്നില്ല.
ജ്വാല : "ഒന്നിറങ്ങിപ്പോകാവോ?"
ഞാൻ : "ഉം?"
ജ്വാല : "എനിക്കൊന്ന് കുളിക്കണം"
ഞാൻ : "കുളിച്ചോ അതിനെന്താ, ഞാനിവിടെ നിന്നോളാം"
ജ്വാല : "അങ്ങിനിപ്പോ വേണ്ട"
ഞാൻ : "അതെന്താ?"
ജ്വാല : "വേണ്ട"
ഞാൻ : "ശ്ശെടാ ഇനി ഞാൻ കാണാത്തതെന്തെങ്കിലും ഉണ്ടോ"
ജ്വാല : "ങാ ഉണ്ട് കുന്തം"
ഞാൻ : "എപ്പോഴും കുന്തം, സത്യത്തിൽ എവിടാ അതിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ഒന്ന് കാണിക്കാവോ?"
ജ്വാല : "നിന്റെ കുന്തം ഞാൻ ഒടിക്കും, പോടാ"
ഞാൻ : "പോടായോ!!??"
ജ്വാല : "ആം പോടാ"
ഞാൻ : "എടീ" ഞാൻ പോകാൻ ഭാവമില്ലാതെ അവിടെ ഇതു പോലെ വാചകക്കസർത്തും നടത്തി തട്ടിയും മുട്ടിയും നിന്നപ്പോൾ അവൾ റ്റ്യൂൺ മാറ്റി.
ജ്വാല : "ഒന്ന് പോയിത്താന്നേ" ചിണുങ്ങുന്നു...
ഞാൻ : "ഹും ശരി" അവസാനം മനസില്ലാ മനസോടെ ഞാൻ ബാത്ത് റൂമിൽ നിന്നും ഇറങ്ങി.
ജ്വാലയ്ക്ക് ചില സമയത്ത് നാണവും, മറ്റ് സമയത്ത് നാണമില്ലായ്മയും ഉണ്ടെന്ന കാര്യം ഞാൻ മനസിലാക്കിയിരുന്നു.
അതുപോലെ തന്നെ ഒരു സീക്വൻസ് ആയി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വിവിധ ടോണിലും, വിവിധ തലങ്ങളിലും അവൾ തൻമയത്വത്തോടെ സംസാരിക്കുമായിരുന്നു.
*** *** ***
ഞാൻ എന്റെ ബാഗും അവളുടെ ബാഗും പായ്ക്ക് ചെയ്തു. വിളിച്ച് റൂം വെക്കേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. അവളിറങ്ങി കഴിഞ്ഞ് ഞാനും കുളിച്ചു.
മൂത്രമൊഴിക്കുമ്പോൾ ഓർത്തു അവളുടെ ശരീരത്തിലൂടെ കടന്നു പോയ ജലകണങ്ങളാണ് ഇപ്പോൾ എന്റെ ശരീരത്തിലൂടേയും കടന്ന് പുറത്ത് പോകുന്നത്.
അതോർത്തപ്പോൾ കാലിനടിയിലൂടെ ഒരു വൈദ്ദ്യുത പ്രവാഹം.!!
ഡ്രെസ്സെല്ലാം ചെയ്ത് ഞങ്ങൾ അവിടം വിട്ടു.
കുറച്ചു സമയം വെയ്റ്റ് ചെയ്തതേ നേരിട്ട് ബാംഗ്ലൂർ ബസ് കിട്ടി.
രണ്ടുപേരുടേയും സംസാരങ്ങൾ നാമമാത്രമായിരുന്നു.
ഞാനായിരുന്നു അതിനു കാരണവും. അനശ്ചിതാവസ്ഥ കാരണം എന്റെ ഉള്ളിൽ നിന്നും എന്ത് പുറത്ത് വരണം എന്ന് എനിക്കു തന്നെ അറിയില്ലാത്ത അവസ്ഥ.
എന്റെ മനസിൽ അവളെ എനിക്ക് സ്വന്തമാക്കാൻ ആകുമോ എന്നറിയില്ലാത്ത വേദന കൊത്തിവലിച്ചുകൊണ്ടിരുന്നു. എങ്കിൽ ഞാൻ ചിലപ്പോൾ മരിച്ചു പോകും!
എനിക്ക് സത്യമായും അങ്ങിനെ തോന്നി.
ജ്വാല ഹാപ്പിയായി കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് എന്റെ ചൂടുപറ്റിയിരുന്നു.
എപ്പോഴോ ഞാൻ ഉറങ്ങി പോയി.
ഉറക്കം തെളിഞ്ഞപ്പോൾ ഞങ്ങൾ ബാംഗ്ലൂർ അടുത്തിരുന്നു. അവൾ എന്നോട് പറ്റിച്ചേർന്ന് കിടന്ന് ഉറങ്ങുന്നു.
അവസാനം ബസ് നിന്നപ്പോൾ ഞങ്ങൾ പുറത്തിറങ്ങി.
നടുവു നിവർത്തി.
ഒരു കാപ്പികുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ അതിലും ആവശ്യം മറ്റ് പ്രഭാതകൃത്യങ്ങൾ നടത്തുന്നതായതിനാൽ ഞാൻ അവളെ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.
ജ്വാല : "വേണ്ട ചെറുക്കാ ഞാൻ ഓട്ടോയ്ക്ക് പൊയ്ക്കോളാം"
ഞാൻ നിർബന്ധിച്ചെങ്കിലും അവൾ ഹാപ്പിയായി തന്നെ പോകാൻ റെഡിയായി.
പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ പറഞ്ഞു.
ജ്വാല : "ങാ ചിലവായതിന്റെ പാതി ഞാൻ തരാം കെട്ടോ"
എന്റെ ഹൃദയത്തിലൂടെ ഒരു കത്തി കുത്തിയിറക്കിയതുപോലാണ് അതുകേട്ടപ്പോൾ തോന്നിയത്.
ഞാൻ : "ഒന്ന്പൊയ്ക്കോണം"
ജ്വാല : "അപ്പോൾ കാശ് വേണ്ട?"
ഞാൻ : "പോ, പെണ്ണേ"
ജ്വാല : "'എങ്കി' ശരി" ഒരു പ്രത്യേക രീതിയിൽ 'കാശുമേടിക്കാത്ത നീ ഒരു മണ്ടനാണല്ലോ' എന്ന ഭാവം മുഖത്ത് വരുത്തി.. ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി അവൾ പോയി.
ഫ്ളാറ്റ് എങ്ങിനെ സംഘടിപ്പിച്ചെന്നും, അവിടേയ്ക്ക് മാറാനും അത്യാവശ്യം വേണ്ട വസ്തുവകകൾ ഒരുക്കാനും എങ്ങിനെ പണം കണ്ടെത്തി എന്നുള്ള വിഷയങ്ങൾ എല്ലാം എഴുതി വായനക്കാരെ മുഷിപ്പിക്കുന്നില്ല. കുറെ ലോണും, കുറെ സേവിങ്സും ഉപയോഗിച്ചു എന്ന് മാത്രം പറയാം.
ന്യൂ ഇയർ കഴിഞ്ഞു.
ഞാൻ മാത്രമാണ് ഭവന പ്രവേശനം നടത്തിയത്.
ജ്വാല എല്ലാം അറിയുന്നുണ്ടായിരുന്നു എന്നല്ലാതെ നേരിട്ട് ഒന്നിലും ഇടപെട്ടില്ല.
മർക്കര യാത്രയ്ക്ക് ശേഷം ഞങ്ങൾക്ക് ഒത്തു ചേരാൻ ഒരു മാർഗ്ഗവും വന്നു ചേർന്നുമില്ല.
അങ്ങിനെ ഇരിക്കെ ഒരു വെള്ളിയാഴ്ച്ച വൈകിട്ട് അവൾ വിളിച്ചു.
ഞാൻ : "എന്താ പോലീസേ?"
ജ്വാല: "ദേ നാളെ ക്ലാസ് ഇല്ല, ഞാൻ വരട്ടെ?"
ഞാൻ : "ങാ പോരെ, ഇത് പറയാൻ ഞാൻ വിളിക്കാനിരിക്കുകയായിരുന്നു"
ജ്വാല: "എന്ന്"
ഞാൻ : "സത്യം"
ജ്വാല: "ഞാനൊന്ന് വന്ന് നോക്കട്ടെ നീ അവിടെ എന്താ 'പരുപാടി' എന്ന്."
ഞാൻ : "ഓ ഒക്കെ"
അവൾ ഉദ്ദേശിച്ച പരിപാടി എന്തു വേണേൽ ആകാമായിരുന്നു. എല്ലാത്തിലും അവളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നൊരു ധ്വനി ആ സംസാരത്തിലും മൂളിച്ചയിലും ഉണ്ടായിരുന്നു.
പിറ്റേന്ന് അവൾ ഇറങ്ങാൻ സമയത്ത് എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവിടെ വന്നിട്ട് പറയാം എന്നായി.
ആ എന്തെങ്കിലും ആകട്ടെ എന്ന് ഞാനും കരുതി.
പിറ്റേന്ന് പറഞ്ഞതു പോലെ ആളെത്തി.
സാധാരണയിൽ നിന്നും വിഭിന്നമായി കറുത്ത ചുരീദാറും ദുപ്പട്ടയും സഹിതം വളരെ അച്ചടക്കത്തോടെയുള്ള വേഷം. എന്നാൽ പൂർണ്ണമായും അങ്ങിനെ പറയാനും ആകില്ല. അത് സ്ലീവ് ലെസ് ആയിരുന്നു. ആ ചുരീദാറിന് ഒരു കോളറും ഉണ്ടായിരുന്നു. ആ കറുത്ത ചുരീദാർ അവളുടെ നിറം ഒന്നുകൂടി എടുത്തു കാണിച്ചു. ആ ചുരീദാറിലും അവൾ അതിമോഹനമായി സെക്സിയായി തോന്നി.
ഫ്ളാറ്റിൽ അകത്ത് കയറിയതും എല്ലായിടവും നടന്ന് പരിശോദനയൊക്കെ നടത്തി. വലിയ ഗമയ്ക്ക് എന്തോക്കെയോ അഭിപ്രായങ്ങളും പറയുന്നുണ്ട്.
എനിക്കാണെങ്കിൽ കെട്ടിപ്പിടിച്ച് മുഴുവനായും കടിച്ചു തിന്നാനുള്ള കൊതിയുണ്ട്. പക്ഷേ പെണ്ണ് വലിയ ജാഡയിലാണ്. മർക്കരയിൽ പോയപ്പോൾ ഉള്ള സ്വഭാവമേയല്ല. എന്നാൽ സ്നേഹത്തിനും, കളിതമാശിനും കുറവൊന്നുമില്ല.
ഇനി വല്ല ഡേറ്റും ആയിരിക്കുമോ?
ഏകദേശം ഞാൻ കണക്കുകൂട്ടി നോക്കി.
മർക്കരയിൽ വച്ചു പറഞ്ഞതനുസരിച്ചാണെങ്കിൽ ഡേറ്റ് അവസാനിച്ചതിന്റെ പിറ്റേദിവസം എന്നാണ് പറഞ്ഞത്. അപ്പോൾ തുടങ്ങിയത് 6 ദിവസം മുമ്പാണ്.
ആ കണക്കുവച്ച് നോക്കിയാൽ ഡിസംബ്ബർ 11 നാണ് അവൾക്ക് ഡേറ്റ് ആയത്. കൃത്യം 28 ദിവസം കഴിഞ്ഞ് ചെകുത്താൻ കുഞ്ഞിന് ഡേറ്റ് ആയാൽ ജനുവരി 8 ആണ് ആ ദിവസം.
പിന്നെ ഒലിപ്പീരിന്റെ 5 ദിവസം കൂടി കൂട്ടിയാൽ ജനുവരി 13 കഴിഞ്ഞാൽ ഡേറ്റിന്റെ പ്രശ്നം ഒന്നു വരാൻ വഴിയില്ല. ഇന്ന് ദിവസം ജനുവരി 17.
പക്ഷേ ഇതൊക്കെ പറയുന്നതു പോലെ കൃത്യമായൊന്നും സംഭവിക്കണം എന്നില്ല. ഇന്ത്യൻ റെയിൽ വേ പോലാണ് "ആനേ വാലേകി സംഭാവനാ ഹേ", മാത്രവുമല്ല ലൈംഗീകബന്ധവും മറ്റും നടന്നാൽ ഓവുലേഷന്റെ താളക്രമമൊക്കെ തെറ്റാനും മേലായ്കയില്ല.
മർക്കരയിൽ വച്ച് ഡേറ്റിന്റെ കാര്യം എന്തോ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഞാനോർത്തു.
ജ്വാല: "ഒന്ന് പോടാ കൃത്യം 28 ആം ദിവസം എനിക്ക് ഡേറ്റാകും".
ഒരിക്കൽ പാർക്കിൽ വച്ച് "ദാ നിന്റെ തലയിൽ ഒരു പേൻ" എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ നടപ്പു നിർത്തി; പിന്നെ വാശിയോടെ പറഞ്ഞു.
ജ്വാല: "എന്റെ തലയിൽ നിന്നും ഒരു പേനോ, ഈരോ അങ്കിൾ കണ്ടെടുത്തു തന്നാൽ പറയുന്നത് ഞാൻ ചെയ്യാം"
ഈ സംഭവം മർക്കരയ്ക്ക് പോകുന്നതിന് മുമ്പായിരുന്നു.
അവൾ അവളുടെ ശാരീരീക കാര്യങ്ങളിൽ പറയുന്ന വസ്തുതകൾ അച്ചട്ടാണ് എന്ന് അനുഭവത്തിൽ നിന്നും പഠിച്ചതിനാൽ, ഡേറ്റ് 28 ദിവസത്തിൽ തന്നെ സംഭവിക്കും എന്ന് ഞാൻ വിശ്വസിച്ചു.
അവളുടെ കത്തിയും കേട്ടിരിക്കുമ്പോൾ ഇതൊക്കെയാണ് ഞാൻ ചിന്തിച്ചു കൂട്ടിയത്.
പൊട്ടി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
അവളുടെ പേഴ്സിൽ പാഡോ വല്ലതും ഉണ്ടോ എന്ന് നോക്കണം എന്നുണ്ടായിരുന്നു.
പക്ഷേ ധൈര്യം വന്നില്ല.
അപ്പോഴാണ് ഞാൻ ഓർത്തത് ഛെ ഞാനെന്തൊരു മണ്ടനാണ്, ഡേറ്റാണെങ്കിൽ അവൾ വരില്ലല്ലോ? ഏതായാലും കളിക്കാതെ ഇന്നേതായലും അവൾ പോകില്ല. ആ ചിന്ത വന്നതോടെ എനിക്ക് മനസ് തണുത്തു.
ഇവൾ എന്നെ ആസാക്കാനുള്ള പണിയാണെന്ന് തോന്നി. എങ്കിൽ ഞാനും അതേ നാണയത്തിൽ പെരുമാറാൻ തീരുമാനിച്ചു.
ആ ദിവസം അവളാദ്യമായി എന്നെ "ഏട്ടാ" എന്നു വിളിച്ചു.
ആ വിളി എവിടുന്നു വന്നു എന്ന് അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. എങ്കിലും ഏട്ടയോ, കൂരിയോ എന്തായാലും കുഴപ്പമില്ല എന്നതായിരുന്നു എന്റെ അവസ്ഥ.
ഞാൻ : "അപ്പോൾ നമ്മളെന്താണ് ഭവതീ ഭുജിക്കുക?"
ജ്വാല: "ഉം?" കത്രിച്ചൊരു നോട്ടം
ജ്വാല: "എന്തൊക്കെ ഉണ്ടാക്കാനറിയാം?"
ഞാൻ : "അത്യാവശ്യം ചോറും കറിയും, പിന്നെ ഇറച്ചി, മീൻ, മുട്ട ഒക്കെ.."
ജ്വാല: "പോരട്ടെ"
ഞാൻ : "കപ്പ, ന്യൂഡിൽസ്, പുട്ട്"
ജ്വാല: "പിന്നെ പുട്ട്, മനുഷ്യന് ഇഷ്ടമുള്ളത് വല്ലതും പറ"
ഞാൻ : "എടാ കുട്ടൂ, നിനക്കെന്താ വേണ്ടത് എന്ന് പറ നമ്മുക്ക് മേടിക്കാം"
ജ്വാല: "അതൊന്നും വേണ്ട"
ഞാൻ : "ഉം? അതെന്താ"
ജ്വാല: "നമ്മുക്ക് തന്നെ ഉണ്ടാക്കാം"
നമ്മൾ എന്ത് അഭിപ്രായം പറയുന്നോ, അത് ശരിയാണെങ്കിലും, തെറ്റാണെങ്കിലും അവൾ അതിന് നേരേ വിപരീതം പറഞ്ഞ് നമ്മളെ കൊണ്ട് സമ്മതിപ്പിക്കും. അവൾക്ക് നമ്മൾ അവളെ അനുസരിക്കുന്നത് കാണുന്നത് ഭയങ്കര സംതൃപ്തിയാണെന്ന് തോന്നിയിട്ടുണ്ട്. വളരെ സില്ലിയായ കാര്യങ്ങളിലെല്ലാം അവൾ ഇതു തന്നെ ചെയ്യുമായിരുന്നു.
ഒരു ഡോമിനേറ്റിങ്ങ് ക്യാരക്റ്റർ. അത് ഭീഷണിയുടെ രൂപമൊന്നുമല്ല, മറിച്ച് അവളുടെ സൗന്ദര്യമാകുന്ന മധുവിൽ വീണുഴലുന്ന ഭൃഗത്തെ പോലെ നമ്മെ പീഡിപ്പിക്കുക, തേനിലാൽ ശ്വാസം മുട്ടി നാം മരിക്കുക!!! അതിൽ സന്തോഷിക്കുന്ന സാഡിസം.
ആ വാക്കൊന്നും യഥാർത്ഥത്തിൽ ചേരില്ല.
എന്നാൽ അവളുടെ ഭാവങ്ങളുടെ രൂപം നമ്മുടെ ഉള്ളിൽ നിന്നും നമ്മുടെ എല്ലാ അഹങ്കാരങ്ങളും, എല്ലാ ആൺമേൽക്കൊയ്മയും ഞരമ്പിൽ പിടിച്ച് വലിച്ചൂരി വെറും തെർമ്മോക്കോൾ പോലെ നമ്മെ നിർഗ്ഗുണപരബ്രഹ്മം ആക്കിക്കളയും.
ചിലപ്പോൾ തോന്നും ഒരു കൊച്ചുകുട്ടിയുടെ പിടിവാശിയാണ് അവൾ കാണിക്കുന്നത് എന്ന്.
മറ്റു ചിലപ്പോൾ തോന്നും ഒരു കാര്യസ്ഥയുടെ സ്വഭാവമാണവൾക്ക് എന്ന്.
എന്തായാലും അവളുടെ 'പാചകം സ്വയം ചെയ്യാം' എന്ന അഭിപ്രായത്തിന് ഞാൻ തയ്യാറായിരുന്നു.
ഞാൻ : "എന്തുണ്ടാക്കണം?"
ജ്വാല: "ഇവിടെ പന്നി കിട്ടുമോ?"
ഞാൻ : "കിട്ടും പക്ഷേ അതൊക്കെ അങ്ങ് ദൂരെയാണ്, പിന്നെ നാട്ടിലെ പോലെ നല്ലതൊന്നുമല്ല"
ജ്വാല: "ഡ്രോപ്പ്ഡ്, അടുത്തത്?"
ഞാൻ : "നീ പറയ്"
ജ്വാല: "എന്നാൽ പിന്നെ ചിക്കൻ തന്നെ മതി"
ഞാൻ : "കൂടെ?"
ജ്വാല: "അത് ചോറോ, ചപ്പാത്തിയോ ആയാലും കുഴപ്പമില്ല"
ഞാൻ : "ചോറ് ആയാലോ?"
ജ്വാല: "ചപ്പാത്തി കിട്ടില്ലേ വാങ്ങാൻ?"
ഞാൻ : "കിട്ടും"
ജ്വാല: "എന്നാ അത് മതി"
എല്ലാം പറഞ്ഞുറപ്പിച്ച് പോകാൻ ഇറങ്ങിയപ്പോൾ കൂളായി പറയുന്നു...
ജ്വാല: "ചില്ലി ചിക്കൻ കെട്ടോ?"
ഞാൻ : "ങേ ചില്ലി ചിക്കൻ ഉണ്ടാക്കാനോ?"
ജ്വാല: "ആം"
ഞാൻ : "നിനക്കറിയാമോ ഉണ്ടാക്കാൻ"
ജ്വാല: "മ്ച്ച്" ഇല്ല എന്നർത്ഥം.
ഞാൻ : "പിന്നെ"
ജ്വാല: "നീ ഉണ്ടാക്കണം"
എന്റെ കഷ്ടകാലത്തിന് പണ്ടൊരിക്കൽ ഞാൻ ചില്ലിചിക്കനും മറ്റും നാട്ടിൽ വച്ച് വീട്ടിൽ ഉണ്ടാക്കിയത് പറഞ്ഞിട്ടുണ്ടായിരുന്നു.
'നീ പ്രതികാരം ചെയ്യുകയാണല്ലേ' എന്ന് എൻ.എഫ് വർഗ്ഗീസ് പറഞ്ഞതു പോലെ പറയാൻ എനിക്ക് തോന്നി. പറഞ്ഞില്ല.
മുമ്പ് പറഞ്ഞതു പോലെ തന്നെ നമ്മൾ പറഞ്ഞതെല്ലാം സത്യമാണോ എന്ന് അറിയാനും, നമ്മളെ ബുദ്ധിമുട്ടിക്കാനും വേണ്ടി തന്നെ.. നമ്മൾ അവൾക്കായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ അവൾക്കൊരു ത്രില്ല്.
പക്ഷേ ആ സൗന്ദര്യത്തിനു മുമ്പിൽ എനിക്കെപ്പോഴും തോൽക്കാനിഷ്ടമായിരുന്നു.
"ഒടയതമ്പുരാനേ, കൈയ്യിൽ നിന്നും ഇട്ടുള്ള കളിയാണ്, ചില്ലി ചിക്കൻ ശരിയായില്ലെങ്കിൽ ഇന്ന് കളിക്കാൻ പോലും കിട്ടില്ല." മനസിൽ പറഞ്ഞുകൊണ്ട് ഞാൻ ലിഫ്റ്റിൽ കയറി.
പുതിയ വീടായതിനാൽ ചില്ലി ചിക്കന് വേണ്ട ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ വേണ്ടതെല്ലാം വാങ്ങി.
തിരിച്ചു വരുമ്പോൾ ആൾ ഒരു മാസികയും വായിച്ച് സോഫായിൽ കിടക്കുന്നു.
പണി എടുക്കാനൊന്നും ചരക്കിനെ കിട്ടില്ല എന്ന് എനിക്ക് തോന്നി.
അടുക്കളയിൽ ഞാൻ കയറി പണിയൊക്കെ ചെയ്തു തുടങ്ങിയപ്പോൾ ആശാട്ടി എഴുന്നേറ്റുവന്നു.
ജ്വാല: "ഞാൻ സഹായിക്കണോ?"
ഞാൻ : "ഓ വേണ്ട"
ഇതിനെ കൂട്ടിയാൽ കുളമാകാനാണ് സാധ്യത.
ചിക്കൻ പീസുകൾ കോൺഫ്രവർ പൊടി കലക്കിയതിൽ മുക്കി വറുക്കുമ്പോൾ ചോദ്യം.
ജ്വാല: "ഇതെന്തോന്നാ, ചിക്കൻ ഫ്രൈയ്യോ?"
ഞാൻ : "അല്ലെടാ ചിക്കൻ വറുത്തിട്ടാ ഉണ്ടാക്കുന്നേ"
ജ്വാല: "ഇതിലെന്തോക്കെയാ ചേർക്കുന്നേ?"
ഞാൻ : "കോൺഫ്ളവർ പൊടി, ഒരു നുള്ള് മുളക് പൊടി, ഉപ്പ്, മുട്ടയുടെ വെള്ള. എല്ലാം കൂടി വെള്ളത്തിൽ കുഴയ്ക്കും"
എന്തോ വിശ്വാസം വരാത്ത പോലെ ഒരു നോട്ടം.
ഞാൻ : "ഈ പച്ചക്കറി ഒന്ന് അരിയാമോ?"
ജ്വാല: "'സവാള' ഞാൻ തൊടില്ല" ( അവൾ സവാള എന്നും ഞങ്ങൾ വീട്ടിൽ സബോള എന്നും ആണ് പറയുന്നത്)
ഞാൻ : "ങേ?"
ജ്വാല: "എനിക്കതിന്റെ മണം ഇഷ്ടമല്ല, പിന്നെ കണ്ണും നീറും" ( ഈ സംഭവം ജ്വാല പറഞ്ഞു കഴിഞ്ഞാണ് ദിലീപ് "ക്യൂട്ടക്സ് പോകും" എന്ന് സിനിമയിൽ പറയുന്നത്.)
ഞാൻ : "സന്തോഷം, കള്ളക്കുട്ടു ഇവിടേങ്ങാനും ഇരുന്നാൽ മതി ഞാൻ ചെയ്തോളാം"
അവൾ സ്ഥലം വിട്ടു. ഞാൻ ക്യാരറ്റും മറ്റും വേവിക്കാൻ വച്ചപ്പോൾ ബുദ്ധൂസ് ഫ്രിഡ്ജിൽ നിന്നും വന്ന് വെള്ളമെടുക്കുന്നതു കണ്ടു.
ഞാൻ : "വിശക്കാൻ തുടങ്ങിയല്ലേ?"
ഒരു വളിച്ച ചിരിയായിരുന്നു മറുപടി.
ഞാൻ : "ഇപ്പോൾ ശരിയാക്കിത്തരാം..."
ജ്വാല: "ഒരു രണ്ട് മണിക്കൂർ അല്ലേ?"
ഞാൻ : "എയ് 10 മിനിറ്റ്"
ജ്വാല: "ഹും"
അവളോടൊത്ത് കിന്നാരം പറയാൻ ഉള്ള സമയം നഷ്ടപ്പെടുന്നതിനാലും, പണി എടുക്കുമ്പോൾ കൂടാത്തതിലും എനിക്ക് ചെറിയ സങ്കടം ഉള്ളിലുണ്ടായിരുന്നു. പക്ഷേ പുറമേ കാണിച്ചില്ല.
ഞാൻ വേഗം ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് അര സ്പ്പൂൺ പഞ്ചസാര കരിച്ചു.
അടുത്തു വന്ന് കണ്ടു കൊണ്ടുനിന്ന അവൾ ഒറ്റ ഓട്ടം!!
പൊട്ടിത്തെറിക്കും എന്ന് വല്ലോം കരുതി കാണും. ആർക്കറിയാം?
ജ്വാല: "കഴിഞ്ഞോടാ നിന്റെ പേടിപ്പീര്?"
ഞാൻ : "ഉം ബാ"
സബോള ചതുരത്തിൽ അരിഞ്ഞതും, പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ക്യാപ്സിക്കവും, വെളുത്തുള്ളിയും അതിലേയ്ക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരുന്നപ്പോൾ അവൾ..
ജ്വാല: "ഇങ്ങിനൊക്കെയാണോ ഉണ്ടാക്കുന്നത്?"
ഞാൻ : "ആണെന്നാണ് തോന്നുന്നത്"
ജ്വാല: "വായിൽ വച്ച് തിന്നാൻ കൊള്ളില്ലെങ്കിൽ പറഞ്ഞേക്കാം"
ഞാൻ : "ഭീഷണിയാ?"
ജ്വാല: "ആം, ഇതെന്താ ഈ 'വേയിച്ചു' വച്ചിരിക്കുന്നേ?" ( വേവിച്ച് അല്ല!)
ഞാൻ : "പച്ചക്കറി"
ജ്വാല: "അതെന്തിനാ"
ഞാൻ : "അതും വേണം ഇതിന്"
ഇടയ്ക്ക് ടൊമാറ്റോ സോസും, റെഡ് ചില്ലീ സോസും എടുത്ത് തുറക്കാൻ നോക്കിയപ്പോൾ ഞാൻ മേടിച്ചു വച്ചു.
ഞാൻ : "വെറുതെ അതിലേ എല്ലാം ആക്കല്ലേ?"
ജ്വാല: "പൊട്ടൻ ഒരേ പോലത്തെ രണ്ട് സോസും മേടിച്ചോണ്ട് വന്നിരിക്കുകയാ"
ഞാൻ : "കുരുപ്പേ അതിൽ ഒന്ന് മുളകും, ഒന്ന് തക്കാളിയുമാ"
ഉടനെ കോൺഫ്ളവറേലായി കൈ.
ഞാൻ : "ഒരു കാര്യം ചെയ്യ് അതിൽ ഒരു സ്പ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്ക്"
അതവൾക്കിഷ്ടപ്പെട്ടു, വെളുത്ത പൊടി, കലക്കുക.. എല്ലാം സൗന്ദര്യവർദ്ധനയ്ക്ക് ചെയ്യുന്ന പരിപാടി പോലെ ഉള്ള ഏർപ്പാടാണല്ലോ? അതിനാൽ അത് കുഴപ്പമില്ലാതെ ചെയ്തു.
അടുത്തു നിൽക്കുമ്പോൾ അവളുടെ ഗന്ധം എന്നെ ഉൻമത്തനാക്കി.
ചില്ലി ചിക്കനെ ഞാൻ പ്രാകി.
സ്റ്റോക്ക് വാട്ടറും, സ്പ്രിങ്ങ് ഒണിയനും ചേർത്ത ശേഷം ഞാൻ കോഴിക്കഷ്ണങ്ങൾ ഇടുമ്പോൾ അവൾ
ജ്വാല: "ഇതിനൊരു കളർ ഇല്ലല്ലോ?"
ഞാൻ : "അതൊക്കെ ഉണ്ടാകും"
ജ്വാല: "ഹും"
ചിക്കൻ അതിൽ തിളയ്ക്കുമ്പോൾ ഞാൻ സോസുകൾ പൊട്ടിച്ചു.
അതും ചേർത്തു.
പക്ഷേ അജിനോമോട്ടോ ചേർക്കുന്നത് കാണാതെ വേണം എന്ന് എനിക്കറിയാമായിരുന്നു, ഇല്ലെങ്കിൽ കുട്ടിത്തേവാങ്ക് ബഹളമുണ്ടാക്കും എന്നതുറപ്പ്!!
കലക്കി വച്ച കോൺഫ്ളവർ കൊഴുപ്പിനായി ചേർത്തു.
ഉപ്പും ആവശ്യത്തിന് ചേർത്തു. കളർ ഞാൻ വാങ്ങിച്ചിരുന്നെങ്കിലും ചേർത്തില്ല.
ഞാൻ : "ചപ്പാത്തി ചുടാം"
ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് അറിയാവുന്ന പണിയായതിനാലാണെന്ന് തോന്നുന്നു, വേഗം തവയൊക്കെ തപ്പാൻ തുടങ്ങി.
ആ കിട്ടിയ സമയത്ത് അജിനോമോട്ടോ അവൾ കാണാതെ കറിയിൽ ചേർത്തു.
ഇളക്കി അടുപ്പും ഓഫ് ചെയ്തു.
തവ കഴുകി സിങ്കിൽ നിന്നും തിരിച്ചു വന്നപ്പോൾ കറി റെഡി.
ഞങ്ങൾ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞ് ചപ്പാത്തി ചുട്ടു.
ആദ്യത്തെ ചപ്പാത്തി ചുട്ടതേ അവൾ പ്രഖ്യാപിച്ചു.
ജ്വാല: "ഞാൻ കഴിക്കാൻ പോകുകയാ"
അത് പ്രതീക്ഷിച്ചിരുന്ന എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.
ചൂടോടെ കഴിക്കുമ്പോൾ എങ്ങിനുണ്ടെന്ന് ചോദിച്ചതിന് മറുപടി.
ജ്വാല: "കുഴപ്പമില്ല, ഏട്ടന് ഭാവിയുണ്ട്"
ഞാൻ : "ഭാവിയല്ല, ഭൂതമാ എനിക്കുള്ളത്"
ജ്വാല: "ഞാൻ"
ഞാൻ : "ഉം"
ജ്വാല: "ഞാൻ ഭൂതമല്ല പ്രേതമാ"
ഞാൻ : "കറുത്ത ഡ്രെസ്സിട്ട വെളുത്ത പ്രേതം"
ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന് മുഖഭാവത്തിൽ നിന്നും മനസിലായി.
രണ്ടര ചപ്പാത്തി കഴിച്ച് കഴിഞ്ഞപ്പോൾ :
ജ്വാല: "ബാക്കി നീ തിന്നോ"
ആദ്യമായിട്ടായിരിക്കും ആരെങ്കിലും കഴിച്ച് അളിപുളിയാക്കിയ പ്ലേറ്റിൽ നിന്നും കഴിക്കുന്നത്!
എങ്കിലും എന്റെ മനസ് നിറഞ്ഞു തുളുമ്പി.
അവൾ ഒരു തമാശ ചിരിയോടെ അത് നോക്കിക്കൊണ്ട് ഫ്രിഡ്ജിൽ നിന്നും പിന്നേയും മട മടാ എന്ന് വെള്ളം എടുത്തു കുടിച്ചു.
ഞാൻ : "നീ പോകുമ്പോൾ കുറച്ച് പായ്ക്ക് ചെയ്ത് തന്നുവിടാം കെട്ടോ"
ജ്വാല: "ഞാൻ പോകുന്നില്ല"
വെറുതെ പറയുന്നതാണെന്ന് സംസാരത്തിൽ നിന്നു തന്നെ അറിയാം.
പകർച്ച കൊണ്ടുപോകുന്നതൊക്കെ എന്തോ കുറച്ചിലു പോലെയാണ്.
ആവശ്യമില്ലാത്ത ഇതുപോലുള്ള വെച്ചുകെട്ടുകൾ കുറേയുണ്ട്..!!
അടുക്കള ഒന്ന് ഒതുക്കി ഞാൻ കുളിക്കാൻ കയറി. പണിയെടുത്ത് ആകെ നാശമായിരിക്കുന്നു.
അവൾ ബെഡ്റൂമിലേയ്ക്ക് പോകാനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ല.
കുളി കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ ഒരു അപകർഷതാബോധം!! അവൾ വളരെ മോഹനമായ ഡ്രെസ് ഒക്കെ ചെയ്ത് ഡീസെന്റായി ബിഹേവ് ചെയ്യുന്നു, ഞാനോ വീട്ടിലെ മുണ്ടും ടീഷർട്ടുമായി ക്യാഷ്വലായ വേഷത്തിലും.
അവളുടെ അടുത്ത് ചെന്ന് സംസാരിച്ചിട്ടും, തൊട്ട് തലോടിയിട്ടും എനിക്ക് തന്നെ കോൺഫിഡെൻസില്ലാ എന്നത് ഒരു പ്രശ്നം, അവൾ ഫോർമലായി ഇടപെടുന്നു എന്നത് അടുത്ത വൈതരണി.
ജ്വാല: "എന്താ കള്ളൻ വല്യ കുളിച്ചൊരുങ്ങി?"
ഞാൻ : "എയ് ഒന്നുമില്ല"
ജ്വാല: "ഉം എനിക്ക് മനസിലാകുന്നുണ്ട്"
ഞാൻ : "എന്തോന്ന്?"
ജ്വാല: "ഒന്നുമില്ല"
ഞാൻ : "അല്ല എങ്ങിനാ?"
ജ്വാല: "ഏ" കേൾക്കാത്ത പോലേയും, ശ്രദ്ധിക്കാത്ത പോലേയും മാസികയിലാണ് ശ്രദ്ധ.!!
ഞാൻ : "പെണ്ണിനിന്ന് വല്യ ജാഡയാണല്ലോ?"
ജ്വാല: "ങാ ഇപ്പം അങ്ങിനെയാ"
കുറച്ച് നേരം ഞാനൊന്നും മിണ്ടിയില്ല.
ആകെ ഒരു അനശ്ചിതാവസ്ഥ.
ഇടയ്ക്ക് മാസികയിൽ നിന്നും മുഖം ഉയർത്തി എന്നെ വശ്യതയോടെ നോക്കുന്നുമുണ്ട്.
ഒരു കാല് സെറ്റിയിലാണ്, പാതി ചാരിക്കിടക്കുന്നു.
ആ കാലിൽ ഞാൻ ഓരോ ചിത്രപ്പണിയൊക്കെ ചെയ്യുന്നുണ്ട്.
അവൾ അതിൽ ശ്രദ്ധിക്കുകയും ഇടയ്ക്ക് വാ കൊണ്ട് ഓരോ ആക്ഷനുകൾ കാണിക്കുന്നുമുണ്ട്.
എനിക്ക് താഴാവുന്നതിന്റെ മാക്സിമം താന്നാണിപ്പോൾ ഞാൻ നിൽക്കുന്നത്.
എപ്പോൾ വേണമെങ്കിലും ഞാൻ അരിശപ്പെട്ട് പൊട്ടിത്തെറിക്കാം എന്ന് തോന്നിത്തുടങ്ങി.
ഞാൻ : "പെണ്ണേ"
ജ്വാല: "ഉം?"
ഞാൻ : "എന്താ അടുത്ത പ്ലാൻ?"
ജ്വാല: "ഹും?"
ഞാൻ : "ഒന്നുമില്ലേ?"
അവൾ ഒരു പരിഹാസച്ചിരി ചിരിച്ചു.
ഞാൻ : "എന്താ"
ജ്വാല: "ചെറുക്കൻ ഈ കഷ്ടപ്പെട്ടതൊക്കെ വെറുതെയായി?"
ഞാൻ : "ങേ അതെന്താ?"
ജ്വാല: "ഒന്നൂല്യ"
ഞാൻ : "പറ"
ജ്വാല: "ഇന്നൊന്നും നടക്കില്ല"
അവൾ മാസിക ടീപ്പോയിൽ ഇട്ടിട്ട് കൈകൾ രണ്ടും മുകളിലേയ്ക്കുയർത്തി മൂരി നിവർത്തി. ദൃഷ്ടി മറ്റെവിടെയോ ആണ്.
മുഖത്ത് നോക്കാൻ ചമ്മൽ.
ഞാൻ : "അതെന്താ?"
ജ്വാല: "എടാ പൊട്ടാ ഡേറ്റ് ആണ്"
അവസാനം അവൾ പറഞ്ഞു. മുഖത്ത് നോക്കാതെയാണ് സംസാരം.
ഞാൻ : "ഹൊ അത്രയേ ഉള്ളോ, അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?"
ജ്വാല: "ഓഹോ?"
ഞാൻ : "അത് പോട്ടെ, അല്ല ഡേറ്റായതുകൊണ്ട് ചെയ്യുന്നതിന് വല്ല പ്രശ്നവുമുണ്ടോ?"
ജ്വാല: "പിന്നെ"
പക്ഷേ ആ പിന്നെ കേട്ടാൽ അറിയാം വെറുതെ അങ്ങ് പറയുകയാണെന്ന്.
ഞാൻ : "അല്ല ശരിക്കും വല്ല പ്രശ്നവുമുണ്ടോ?"
ഞാനീ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒന്നും ജ്വാല മുഖത്ത് നോക്കി വർത്തമാനം പറയുന്നില്ല!!
ജ്വാല: "എനിക്ക് പ്രശ്നമൊന്നുമില്ല"
ഞാൻ : "പിന്നെന്താ?"
ജ്വാല: "ങും ... നിന്റേതിൽ മുഴുവൻ ബ്ലെഡ്ഡാകും"
ഞാൻ : "അത് കഴുകിയാൽ പോരെ?"
ജ്വാല: "എന്നാലും"
അവളുടെ മനസിലും മെൻസെസ് ആയിടത്ത് കളിക്കണം എന്നുണ്ട്, പക്ഷേ അഭിമാനപ്രശ്നം. വല്യ ഹൈജീനിക്കിന്റെ ആളും കൊണാട്രും ഒക്കെയാണല്ലോ?
എന്റെ ഉള്ളിൽ മന്ദഹാസം!!
കള്ള ബഡുവ, നിന്റെ നമ്പർ നമ്മളോടാ?
കഴപ്പപ്പോൾ ഉണ്ട്.
ഡേറ്റൊന്നും അവൾക്ക് പ്രശ്നമല്ല.
പക്ഷേ നമ്മൾ നിർബന്ധിക്കണം.
ആ കാലഘട്ടത്തിൽ മെൻസെസ് യോനി, അതിൽ സംഭോഗം എന്നതൊന്നും എന്റെ ചിന്താസരണിയിൽ പോലുമില്ല.
അത് ഒക്കെ എന്തോ കൊള്ളില്ലാത്ത ഇടപാടാണെന്ന ധാരണയായിരുന്നു.
ഇവൾക്ക് കുഴപ്പമില്ലെങ്കിൽ എനിക്കെന്താ?
ഞാൻ : "ഒരു എന്നാലുമില്ല ബാ മുറിയിലേയ്ക്ക് പോകാം"
ജ്വാല: "എന്നെ എടുക്കുമോ?"
ഞാൻ : "അതിനെന്താ?"
പറഞ്ഞതും അവളെ കോരിയെടുത്ത് ബെഡ്ഡിൽ കൊണ്ടുപോയി ഇരുത്തി.
വിശാലമായ ബെഡിൽ പിന്നിലേയ്ക്ക് കൈയ്യും കുത്തി എന്തോ വലിയ വിമ്മിഷ്ടം പോലെല്ലാം കാണിച്ച് മുഖത്ത് നോക്കാതെ ഇരിക്കുകയാണ്.
(അവളുടെ മാനറിസങ്ങളും, നാട്യങ്ങളും കുറെയെല്ലാം ഞാൻ ഒഴിവാക്കുന്നു.)
ഞാൻ : "എല്ലാം ഊരിക്കള പെണ്ണേ"
കൃത്രിമ ദേഷ്യം മുഖത്ത് കാണിച്ച് കടക്കണ്ണാൽ നോക്കിക്കൊണ്ട് എഴുന്നേറ്റ് നിന്ന് ടോപ്പ് മുകളിലേയ്ക്ക് പൊക്കി അവൾ തന്നെ ഊരി.
ഞാൻ സാകൂതം വീക്ഷിച്ചപ്പോൾ
ജ്വാല: "എന്നാടാ നോക്കുന്നേ?"
ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ചു.
പുട്ടു കുറ്റിയിൽ നിന്നും പുട്ട് ചാടി വരുന്നതുമായാണ് എനിക്ക് ആ രംഗം താരതമ്യം ചെയ്യാൻ തോന്നിയത്.
അകത്ത് ഒരു വെളുത്ത സിമ്മീസ്.
അതും അഴിച്ചു. കക്ഷത്തിൽ രോമം കട്ടി പ്രാപിച്ചിട്ടുണ്ട്.
പാന്റിന്റെ കെട്ട് സൂഷ്മതയോടെ അഴിച്ചു. പിടി വിട്ടിട്ടില്ല. എന്തോ ആലോചിച്ച് കട്ടിലിൽ ഇരിക്കുന്നു.
ഞാനും അവളും ഒന്നും മിണ്ടുന്നില്ല.
ഞാൻ എല്ലാം കണ്ട് അങ്ങിനെ ഇരിക്കുകയാണ്.
പാന്റിന്റെ വള്ളിയിൽ പിടിച്ച് എന്നെ നോക്കി ചിലമ്പിച്ച ഒരു ചമ്മിയപോലുള്ള ചിരി.
ഞാൻ : "ഉം?"
ജ്വാല: "അഴിക്കണോ?"
ഞാൻ : "പിന്നെ വേണ്ടെ?"
ജ്വാല: "അതിൽ നോക്കുകയൊന്നും വേണ്ട"
(തുടരും)
0 comments
No comments yet
The story has no discussion yet. Leave a note here when a branch gives you something to say.
No chapter comments yet
No one has commented on this branch yet. Add the first note above.